2011, നവംബർ 17

“എന്റെ ചിന്തയും അധീനതയും” (മൂന്ന്‍)

യാന്ത്രിക ജീവിതം നയിക്കുന്ന മനുഷ്യന് മറ്റു സുഹൃത്ത്‌ ബദ്ധങ്ങള്‍ നഷ്ടപ്പെടുന്നുവോ...? ആരുടേയും, ഒവ്വദാര്യം സ്വ്രീകരിക്കരുതെന്നു പറയുന്നത്! എത്രയോ ശരി; ബന്ദ്ങ്ങള്‍ എത്ര വലുതായാലും! മറ്റുള്ളവര്‍ നമ്മെ സഹായിക്കുമ്പോള്‍, അവരുടെ മനസ്സില്‍ ഉടലെടുക്കുന്ന അധീശത്ത ഭാവം! എന്നുമവരുടെ വാക്കുകളിലും, പ്രവൃത്തിയിലും പ്രതിഫലിക്കും...?
അന്യോനം സ്നേഹത്തിന്റെ ആഴവും മൂല്യവും അളക്കാനുള്ള വ്യര്തയഥ...
നിസ്സഹായതയുടെ ശോചനീയാവസ്ഥ! എങ്ങുമെത്താത്ത യാത്ത്രികന്റെ തണല്‍ തേടിയുള്ള പ്രയാണം...! നിരര്ത്ഥ മായ ഒരിടത്ത് അവസാനിക്കും പോലെ...
ആശ്രിതനെന്നും പൂര്ണ്ണുത കൈവരിക്കാന്‍ കഴിയില്ലല്ലോ...! സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ നിസ്സഹായതയോടെ...
നിരര്ത്ഥ കമായൊരവസ്ഥയിലേക്ക് അവന്‍ എന്ന് കൂപ്പു കുത്തുന്നു...
അസൂയയുടെ വിഷവിത്തുക്കള്‍ വളര്ന്നു ജടയും നരയും പിടിച്ച മനുസ്സുകള്ക്ക്ത മറ്റുള്ളവരുടെ ഉയര്ച്ചനയും, സന്തോഷവും ഉള്ക്കൊ ള്ളാന്‍ കഴിയാതെ ചിത്ത്രഭ്രമം പിടിപ്പെടുന്നു.
എല്ലാവരിലും തന്റെ ശത്രുവിനെ കാണുകയും വിദ്വേഷം കൊണ്ട് മറ്റുള്ളവരുമായി മനസ്സ് തുറന്നു ഇടപ്പെടാന്‍ കഴിയാതെ, മൈത്രീ ഭാവം വെടിഞ്ഞു, നാശത്തിന്റെ വഴിയിലെക്കും, ചെളിക്കുണ്ടിലെക്കും വീഴുന്നു.
ഒരാളോടെന്കിലും മനസ്സ് തുറന്നു സംസാരിക്കാന്‍ കഴിയാത്തവന്‍ ഒരിക്കല്‍ പോലും സംതൃപ്തി കൈവരിക്കുന്നില്ല.
അനോന്യം സുഖ ദു:ഖങ്ങള്‍ പങ്കിടുന്ന മനുഷ്യന്‍ ജീവിതത്തില്‍ അനുഭവിക്കുന്ന സന്തോഷം! സുഗദ്ധമുള്ള പൂക്കള്‍ വിരിയുമ്പോള്‍ പരത്തുന്ന സവരഭ്യം...! രണ്ടും അവര്ണ്ണ്നീയം.

അടിയുറച്ച വിശ്വാസങ്ങളില്‍ നിന്നും! സത്യമായാലും, മിഥ്യയായാലും, ചുവടു മാറ്റാന്‍ ഭയപ്പെടുന്ന ജനങ്ങള്‍, അന്ദവിശ്വാസങ്ങളെ പുതു തലമുറകളിലെയ്ക്കും വളര്ത്തു്ന്നു.!
സ്വയ താല്പ്പര്യങ്ങല്ക്കാ യി, ഭഗവാന്റെ നാമത്തില്‍ കീര്ത്തലനം പാടിയും, ചെപ്പടി വിദ്യകള്‍ കാണിച്ചും, മനുഷ്യന് പരിചയമില്ലാത്ത ഈശ്വരന്റെ മുഖം മൂടി കടമെടുക്കുകയും ചെയ്യുന്നു.
കാലചക്രം ദൈവത്തിന്റെ രൂപവും, ഭാവവും, മാറ്റുന്നു. ജനസമൂഹത്തിന് സ്വ്രീകാര്യമായ രീതിയിലും ഭാവത്തിലും അത് മാറികൊണ്ടേയിരിക്കും...!