2013, ജനുവരി 27


രാത്രികള്‍ സമാനിച്ചത് സ്വപ്നമാണെങ്കില്‍ ദിവസേന കടന്നുപോയിരുന്നത് യഥാര്ത്യങ്ങളിലൂടെ മാത്രം.

ഒരിക്കലും നിനക്കാത്ത കാര്യങ്ങള്‍, തെറ്റും ശരിയും നോക്കാതെ ! ഒരുപ്പാട്‌ നമ്മള്‍ ചെയ്തുകൂട്ടി. മോഹ വലയങ്ങള്‍ തീര്‍ത്ത ഇന്ദ്രജാലങ്ങളില്‍ മനസ്സും ശരീരവും കീഴടങ്ങി...
രതിവേദങ്ങളില് വീണുടഞ്ഞ പളുങ്കുമണികള്‍ വിസ്മൃതിയില്‍ ലയിച്ചു ഒരു മേഘശകലമായി...മറവിയുടെ കരിബടം പുതച്ചു. ഇനിയും മതിവരാതെ ആശയുടെ കാര്‍മേഘങ്ങള്‍ ഈ മനുഷ്യ മനസ്സുകളെ കാര്‍ന്നു തിന്നുമ്പോള്‍ വീണ്ടും, പത്തിവിടര്‍ത്തി ആടാന്‍ മാറുന്ന ഘോരസര്‍പ്പമായി നാം...!!!

രാത്രികള്‍ സമാനിച്ചത് സ്വപ്നമാണെങ്കില്‍ ദിവസേന കടന്നുപോയിരുന്നത് യഥാര്ത്യങ്ങളിലൂടെ മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല: